യുഎഇയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം

March 17, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യുഎഇയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം
    വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഇ–പെർമിറ്റിനായി  രണ്ട് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കണമെന്ന്  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.  രാജ്യത്തേക്ക് വ്യക്തിഗത മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും താമസക്കാർക്കും  മുൻകൂറായിമരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഇ–പെർമിറ്റിനായികൾ നേടാനോ അല്ലെങ്കിൽ രാജ്യത്തെ തുറമുഖങ്ങളിൽ എത്തുമ്പോൾ മരുന്നുകളും ഉപകരണങ്ങളും വെളിപ്പെടുത്താനോ സേവനം തിരഞ്ഞെടുക്കാം. തുടർന്ന് കസ്റ്റംസ് അധികൃതർ മന്ത്രാലയവുമായി ഏകോപിപ്പിക്കുകയും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. പുതിയ നിയമം യുഎഇയിൽ താമസിക്കുന്ന  ഇന്ത്യക്കാരടക്കമുള്ള രോഗികളായ പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.രണ്ട് സേവനങ്ങളും ലഭ്യമാകുന്നതിന്  ഉപഭോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിലെ വെബ്സൈറ്റിലേക്കോ സ്മാർട്ട് ആപ്പിലേക്കോ ലോഗിൻ ചെയ്യാൻ കഴിയും. അവ സേവന വിഭാഗത്തിൽ ലഭ്യമാണ്. ഉപയോക്താക്കൾ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുകയും രേഖകൾ അറ്റാച്ചുചെയ്യുകയും ഇലക്‌ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുകയും വേണം.  മന്ത്രാലയത്തിന്റെ സേവന നിബന്ധനകൾ അനുസരിച്ച് രാജ്യത്തേക്ക് വരുന്ന വ്യക്തികൾക്ക് രാജ്യത്ത് താമസിക്കുന്ന സമയത്ത് അവരുടെ വ്യക്തിഗത ഉപയോഗത്തിന് ആവശ്യമായ മരുന്ന് നിശ്ചിത തോതിൽ കൊണ്ടുവരാൻ അനുവാദമുണ്ട്. എങ്കിലും, നിയന്ത്രിത മരുന്നുകൾ കൊണ്ടുവരണമെങ്കിൽ പരമാവധി മൂന്ന് മാസത്തേക്ക് മാത്രം കൊണ്ടുവരാനാണ് അനുവാദം. കൂടാതെ ആവശ്യമായ എല്ലാ രേഖകളും നൽകണം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram