മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കും; പദ്ധതി ഉടൻ

March 22, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കും; പദ്ധതി ഉടൻ
    കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കി മഴക്കെടുതി കുറയ്ക്കാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്ത് യുഎഇ. മഴ വെള്ളം ശേഖരിക്കാൻ സംഭരണികൾ സ്ഥാപിച്ചിരിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചു മഴ മുന്നറിയിപ്പു നൽകും. മഴ പെയ്യുന്നതിന് 5 മണിക്കൂർ മുൻപ് അലാം മുഴങ്ങും. കൂടുതൽ അളവിൽ മഴ പെയ്യുമെങ്കിൽ പ്രദേശത്തെ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കും.പെട്ടന്നു വെള്ളം കയറി നാശമുണ്ടാകുന്നത് ഇതുവഴി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. എത്ര അളവിൽ മഴ പെയ്യുമെന്നു മുൻകൂട്ടി അറിയാനുള്ള സംവിധാനം കാലാവസ്ഥ വകുപ്പിനുണ്ട്. മുൻ വർഷങ്ങളിൽ പെയ്ത മഴയിൽ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തിയാകും രക്ഷാപ്രവർത്തനം തീരുമാനിക്കുക. വാദികൾ നിറഞ്ഞൊഴുകുന്നതും മലവെള്ളപ്പാച്ചിലുമാണ് രാജ്യത്തെ പ്രളയ ദുരന്തങ്ങളിലധികവും.മിന്നൽ പ്രളയത്തിൽ പലപ്പോഴും റോഡുകൾ മുങ്ങുന്നതും ഗതാഗതം ദുഷ്കരമാകുന്നതും വീടുകളിൽ വെള്ളം കയറുന്നതും മുൻ വർഷത്തെ അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠങ്ങളാണ്. 5 മണിക്കൂർ മുൻപേ മഴയും അളവും പ്രവചിക്കാനായാൽ ഒരു പരിധിവരെ മുന്നൊരുക്കങ്ങൾ കുറ്റമറ്റ രീതിയിൽ ചെയ്യാനാകും. കഴിഞ്ഞ വർഷം 230 മില്ലിമീറ്റർ മഴയാണ് ചില മേഖലകളിൽ ലഭിച്ചത്.40 മിമീ മഴ ഉൾക്കൊള്ളാൻ വ്യാപ്തിയുള്ള മേഖലകളിൽ ഇത്രയധികം മഴ ലഭിച്ചത് പ്രളയക്കെടുതികൾ രൂക്ഷമാക്കി. മഴയുടെ തോതിൽ ഓരോ വർഷവും വർധനയുണ്ട്. 10 വർഷം കൊണ്ട് പത്തിരട്ടി മഴ അധികമായി ലഭിച്ചു.ചെറുതും വലുതുമായ 103 ജലസംഭരണികളും വാട്ടർ കനാലുകളും ഊർജ അടിസ്ഥാന വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്. ഈ മേഖലകളിലെല്ലാം ആധുനിക ക്യാമറകൾ ഘടിപ്പിച്ച് അണക്കെട്ടുകളുടെ പ്രവർത്തനം മുഴുവൻ സമയവും നിരീക്ഷിക്കുകയാണെന്നു മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂഇ അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram