സൈബർ പോരാളികൾ സൂക്ഷിക്കൂ; നിങ്ങൾ നിരന്തര നിരീക്ഷണത്തിൽ

July 25, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • സൈബർ പോരാളികൾ സൂക്ഷിക്കൂ; നിങ്ങൾ നിരന്തര നിരീക്ഷണത്തിൽ
    യു എ ഇയിൽ സമൂഹ മാധ്യമങ്ങളിലെ പോരാളികളും പ്രതികരണക്കാരും പങ്കുവയ്ക്കലുകാരും നിരന്തര നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു .യുഎഇയുടെ സൈബർ നിയമത്തിനു വിരുദ്ധമായിചെയ്യുന്ന ഓരോ പ്രവൃത്തിക്കും ലക്ഷങ്ങളുടെ പിഴയും ജയിൽവാസവുമാണു ശിക്ഷ ലഭിക്കുക .സമൂഹ മാധ്യമങ്ങളിലെ ഓരോ ഇടപെടലും സൈബർ സുരക്ഷാ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കടുത്ത ശിക്ഷ ക്ഷണിച്ചുവരുത്തും. ഇന്ത്യയിലെ രീതി പോലെ ആരെയും എന്തും പറയാനാവില്ലെന്നും .ഒളിച്ചിരുന്നോ വ്യാജ പ്രൊഫൈൽ വഴിയോ സൈബർ ആക്രണത്തിനു തുനിയുന്നവരും നിരീകഷണത്തിൽ ആയിരിക്കുമെന്നും അവർ പറഞ്ഞു .10 ലക്ഷം ദിർഹം (2.2 കോടി രൂപ) ആണ് സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ഉയർന്ന പിഴ. കൂടാതെ ജയിൽ വാസവുംഉണ്ടാകും . അത് കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ഉയരും. ഇസ്ലാമിനെയും മറ്റ് മതങ്ങളെയും കളിയാക്കുന്നതോ അപമാനിക്കുന്നതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് 7 വർഷം വരെ തടവ് ശിക്ഷയ്ക്കു കാരണമാകുന്ന കുറ്റമാണ്. 2.5 ലക്ഷം മുതൽ 10 ലക്ഷംവരെ ദിർഹം പിഴയും ലഭിക്കും. സൈബർ നിയമം 37 പ്രകാരം മത വിരുദ്ധമോ മത നിന്ദയ്ക്കു കാരണമാകുന്നതോ ആയ എല്ലാ പോസ്റ്റുകളും കടുത്ത ശിക്ഷയ്ക്കു കാരണമാകും. ∙ സ്ത്രീകളെയും കുട്ടികളെയും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനോ ചർച്ച ചെയ്യാനോ പാടില്ല. മനുഷ്യക്കടത്ത്, അശ്ലീല വിഡിയോ, ചിത്രങ്ങൾ, പൊതു സദാചാര ബോധത്തെ ബാധിക്കുന്ന കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൈബർ നിയമം 32 – 37 വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഒരു വർഷം മുതൽ 5 വർഷം വരെ തടവും 2.5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം പിഴയും ലഭിക്കും. ∙ യുഎഇയുടെ സാംസ്കാരിക സമ്പത്തിനെയും, പൈതൃകത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതോ എതിർക്കുന്നതോ ആയ ഒരു പരാമർശവും സമൂഹ മാധ്യമങ്ങളിലൂടെ ചെയ്യരുത്.ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പങ്കുവയ്ക്കുന്നത് കടുത്ത ശിക്ഷയ്ക്കു കാരണമാകും. വാർത്താപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിന് ദേശീയ മാധ്യമ കൗൺസിലിന്റെ അംഗീകാരവും അനുമതിയും നേടണം. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ എല്ലാ സ്വാതന്ത്ര്യവും യുഎഇ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഉപയോഗം ഉത്തരവാദിത്തത്തോടെ വേണമെന്നു മാത്രം
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram