സാലികിന് വൻമുന്നേറ്റം

September 23, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • സാലികിന് വൻമുന്നേറ്റം
    ദുബായിലെ  ടോൾഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ.) സാലിക് ഓഹരികൾ സ്വന്തമാക്കാൻ ഒട്ടേറെപേർ മുന്നോട്ടു വന്നിരുന്നു. സെപ്റ്റംബർ 13 മുതൽ 20 വരെയായിരുന്നു ഓഹരി വിൽപ്പന നടന്നത്.4.1 ബില്യൻ ഡോളറിന്റെ വിപണി മൂലധനത്തോടെ ‘സാലിക്’ ചിഹ്നത്തിൽ ദുബായ് ഫിനാൻഷ്യ ൽ മാർക്കറ്റിലെ DFMവ്യാപാരം 29-ന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 2007-ലാണ് എമിറേറ്റിൽ സാലിക് നിലവിൽ വന്നത്. നിലവിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 169 കോടി ദിർഹം വരുമാനമാണ് സാലികിലൂടെ സർക്കാരിന് ലഭിച്ചത്.ഐ.പി.ഒ. യുടെ ഡിമാൻഡ് 18420 കോടി ദിർഹത്തി ലേറെയായിട്ടുണ്ട്. ഇത് ലഭ്യമായ ഓഹരികളുടെ എണ്ണത്തേ ക്കാൾ 49 മടങ്ങ് അധികമാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്നായി 14950 കോടി ദിർഹത്തിന്റെ നിക്ഷേപം സാലികിന് പുതുതായി ലഭിച്ചു. ഇത് നിലവിൽ കമ്പനി ഓഹരി വാങ്ങുന്നവർക്കായി ലഭ്യമാക്കിയ എണ്ണ ത്തേക്കാൾ 43 മടങ്ങ് അധികമാണെന്ന് സാലിക് അധികൃതർ വ്യക്തമാക്കി.വിപണിയിലെ ചില്ലറ വ്യാപാരത്തിലൂടെ പ്രാദേശിക നിക്ഷേപകരുടെ എണ്ണം 119 മടങ്ങ് വർധിച്ച് 34.7 ബില്യൻ ദിർഹത്തിന് മുകളിലെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഐ.പി.ഒ. യിൽ പങ്കെടുക്കുത്ത നിക്ഷേപകർക്ക് അവരുടെ ഓഹരി വിഭജനം സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച എസ്.എം.എസിലൂടെ ലഭിക്കും.നിലവിൽ സാധാരണ ഓഹരികളുടെ എണ്ണം 1,86,75,00,000 ആയി ഉയർന്നിട്ടുമുണ്ട്. ഇതിന്റെ ഫലമായി 370 കോടി ദിർഹം വരുന്ന മൊത്തം ഐ.പി.ഒ. വരുമാനം ദുബായ് സർക്കാരിലേക്ക് നൽകും.റോഡ് ടോൾ ഗേറ്റുകൾ പ്രവർത്തിപ്പിക്കുന്ന സംവിധാനമായ സാലികിന്റെ സുശക്തമായ സ്ഥാനം, വ്യാപാരരീതി എന്നിവയ്ക്ക് പുറമേ ഗതാഗതമേഖലയിലെ പദ്ധതികളുടെ വിപുലീകരണത്തിനും എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഓഹരി വിൽപ്പന നിർണായക പിന്തുണ നൽകുന്നുണ്ടെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ വിശദീകരിച്ചു.എമിറേറ്റിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനുള്ള വിശാലമായ പദ്ധതികളുടെ സുപ്രധാന ചുവടുവെപ്പാണിതെന്ന് സാലിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram