ലോക കേരള സഭ നാളെ സമാപിക്കും #June 17th

June 17, 2022
  • ഗ്ലോബൽ വില്ലേ‍ജ് അടുത്ത സീസൺ ഒക്ടോബറിൽ

  • കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം

  • പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്

  • അബുദാബിയിലും ഓൺലൈന്‍ ഡെലിവറിയുമായി യൂണിയന്‍ കോപ്

  • ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യുഎഇ

  • കെട്ടിടസുരക്ഷയിൽ ഫീൽഡ് സർവേ ആരംഭിച്ചു

  • ജി.സി.സി റെയിൽപദ്ധതി സാധ്യത, ട്രാഫിക് പഠനം പൂർത്തിയായി

  • യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം

  • യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം

  • നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്മണിക്കൂറിനകം ഡ്രൈവിങ് ലൈസൻസ് വീട്ടിലെത്തും

  • ദിബ്ബയിൽ പുതിയ സ്കൂൾ നിർമിക്കാൻ ശൈഖ് സുൽത്താന്‍റെ ഉത്തരവ്

  • പരിശോധനകൾ കർശനമാക്കി RTA

  • യുഎഇ തൊഴിൽ വീസ ഇനി മൂന്ന് വർഷം

  • സർക്കാർ സേവനങ്ങളുടെ മികവ് വിലയിരുത്തി പൊതുജനം; ഫലം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

  • 2000 രൂപ സെപ്റ്റംബർ 30 വരെ മാറിയെടുക്കാം

  • യുഎഇയിൽ മഴ

  • ഷാർജയില‍െ 97% സ്കൂളുകളുംപഠനനിലവാരം മെച്ചപ്പെടുത്തി

  • യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്: 20 ലക്ഷം പേർ അംഗങ്ങളായി

  • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

  • അബുദാബിയിൽകള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്: 13 ഇന്ത്യക്കാർക്ക് ശിക്ഷ

  • കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി ജിഡിആർഎഫ്‌എയുടെ വിഡിയോ കോൾ സർവീസസ്

  • വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം

  • ആറു രാജ്യങ്ങളിലൂടെ കുതിക്കാൻ ജിസിസി റെയിൽ

  • കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും

  • യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം

  • അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം

  • യുഎഇയിൽ താപനില കൂടുന്നു

  • മലയാളം മിഷൻ അധ്യാപക പരിശീലനം 20, 21 തീയതികളിൽ

  • ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം

  • ഓഫർ ലെറ്ററും കരാറും ഒന്നായിരിക്കണം

  • ലോക കേരള സഭ നാളെ സമാപിക്കും #June 17th
    ലോക കേരള സഭയുടെ മൂന്നാം  സമ്മേളനം തലസ്ഥാനത്ത് തുടരുന്നു .ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിൽ നടക്കുന്ന  പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികൾ പങ്കെടുക്കുന്നത് .പ്രവാസി പുനരധിവാസത്തിന് കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു .ആരോഗ്യകരണങ്ങളാൽ മുഖ്യമന്ത്രിസമ്മേളനത്തിൽപങ്കെടുത്തില്ല .പകരം വ്യവസായ മന്ത്രിപി രാജീവാണ് മുഖ്യമന്ത്രിയുടെപ്രസ്‌താവന വായിച്ചത് .സവിശേഷമായ സാഹചര്യത്തിലാണ് മൂന്നാം ലോക കേരള സഭ ചേരുന്നതെന്നും   വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ള വരാണ് അണിനിരക്കുന്നതെന്നുംസ്പീക്കർ എം ബി രാജേഷ് പ്രതികരിച്ചു.ലോക കേരള സഭയുടെ പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ ഒരു വെയ്ഡ് ഉണ്ടായെന്നും സ്പീക്കർ എം ബി രജീഷ് പറഞ്ഞു .നാടിൻറെ തൊഴിൽ വളർച്ചയ്ക്ക് പ്രവാസികൾ രംഗത്ത് ഇറങ്ങണമെന്ന് ഗവർണ്ണർ ഉദ്‌ഘാടനം ചെയ്ത പറഞ്ഞിരുന്നു .അതേസമയം പ്രതിപക്ഷം ലോക കേരള സഭ ഇക്കുറിയും  ബഹിഷ്കരിച്ചു  .കഴിഞ്ഞ രണ്ട് വർഷത്തെ സമ്മേളനത്തിൻെറ നേട്ടങ്ങൾവിശദീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .തങ്ങൾ പറഞ്ഞകാര്യങ്ങളിൽ ഇക്കുറി പരിഗണിച്ചിട്ടുണ്ടെന്നും പ്രവാസലോകത്തെ UDF അനുകൂല സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു .ജൂൺ 18നാളെ  വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളു ണ്ടാകും. ഏഴ് മേഖലാ യോഗങ്ങൾ, പ്രമേയാവതരങ്ങൾ, വൈജ്‌ഞാനിക സന്പദ് വ്യവസ്ഥ, നവകേരള നിർമ്മാണം, പ്രവാസി കുടിയേറ്റം, തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച. ഓരോ ചർച്ചയിലും മന്ത്രിമാരുടേയും ജനപ്രതിനിധി കളു ടേയും ഉദ്യോഗസ്ഥരുടേയും പ്രാതിനിധ്യം ഉറപ്പാക്കും .റേഡിയോ ഏഷ്യയെ പ്രതിനിധീകരിച്ച് പ്രോഗ്രാമിങ് ഡയറ്കടർ സിന്ധു പങ്കെടുക്കുന്നുണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram