ലോക കേരള സഭ നാളെ സമാപിക്കും #June 17th

June 17, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ലോക കേരള സഭ നാളെ സമാപിക്കും #June 17th
    ലോക കേരള സഭയുടെ മൂന്നാം  സമ്മേളനം തലസ്ഥാനത്ത് തുടരുന്നു .ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിൽ നടക്കുന്ന  പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികൾ പങ്കെടുക്കുന്നത് .പ്രവാസി പുനരധിവാസത്തിന് കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു .ആരോഗ്യകരണങ്ങളാൽ മുഖ്യമന്ത്രിസമ്മേളനത്തിൽപങ്കെടുത്തില്ല .പകരം വ്യവസായ മന്ത്രിപി രാജീവാണ് മുഖ്യമന്ത്രിയുടെപ്രസ്‌താവന വായിച്ചത് .സവിശേഷമായ സാഹചര്യത്തിലാണ് മൂന്നാം ലോക കേരള സഭ ചേരുന്നതെന്നും   വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ള വരാണ് അണിനിരക്കുന്നതെന്നുംസ്പീക്കർ എം ബി രാജേഷ് പ്രതികരിച്ചു.ലോക കേരള സഭയുടെ പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ ഒരു വെയ്ഡ് ഉണ്ടായെന്നും സ്പീക്കർ എം ബി രജീഷ് പറഞ്ഞു .നാടിൻറെ തൊഴിൽ വളർച്ചയ്ക്ക് പ്രവാസികൾ രംഗത്ത് ഇറങ്ങണമെന്ന് ഗവർണ്ണർ ഉദ്‌ഘാടനം ചെയ്ത പറഞ്ഞിരുന്നു .അതേസമയം പ്രതിപക്ഷം ലോക കേരള സഭ ഇക്കുറിയും  ബഹിഷ്കരിച്ചു  .കഴിഞ്ഞ രണ്ട് വർഷത്തെ സമ്മേളനത്തിൻെറ നേട്ടങ്ങൾവിശദീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .തങ്ങൾ പറഞ്ഞകാര്യങ്ങളിൽ ഇക്കുറി പരിഗണിച്ചിട്ടുണ്ടെന്നും പ്രവാസലോകത്തെ UDF അനുകൂല സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു .ജൂൺ 18നാളെ  വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളു ണ്ടാകും. ഏഴ് മേഖലാ യോഗങ്ങൾ, പ്രമേയാവതരങ്ങൾ, വൈജ്‌ഞാനിക സന്പദ് വ്യവസ്ഥ, നവകേരള നിർമ്മാണം, പ്രവാസി കുടിയേറ്റം, തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച. ഓരോ ചർച്ചയിലും മന്ത്രിമാരുടേയും ജനപ്രതിനിധി കളു ടേയും ഉദ്യോഗസ്ഥരുടേയും പ്രാതിനിധ്യം ഉറപ്പാക്കും .റേഡിയോ ഏഷ്യയെ പ്രതിനിധീകരിച്ച് പ്രോഗ്രാമിങ് ഡയറ്കടർ സിന്ധു പങ്കെടുക്കുന്നുണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram