യു എ ഇയിൽ കുട്ടികൾ മുങ്ങിമരിക്കുന്നത് ഒഴിവാക്കാം; ബീച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കൂ…

June 13, 2022
  • ഗ്ലോബൽ വില്ലേ‍ജ് അടുത്ത സീസൺ ഒക്ടോബറിൽ

  • കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം

  • പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്

  • അബുദാബിയിലും ഓൺലൈന്‍ ഡെലിവറിയുമായി യൂണിയന്‍ കോപ്

  • ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യുഎഇ

  • കെട്ടിടസുരക്ഷയിൽ ഫീൽഡ് സർവേ ആരംഭിച്ചു

  • ജി.സി.സി റെയിൽപദ്ധതി സാധ്യത, ട്രാഫിക് പഠനം പൂർത്തിയായി

  • യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം

  • യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം

  • നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്മണിക്കൂറിനകം ഡ്രൈവിങ് ലൈസൻസ് വീട്ടിലെത്തും

  • ദിബ്ബയിൽ പുതിയ സ്കൂൾ നിർമിക്കാൻ ശൈഖ് സുൽത്താന്‍റെ ഉത്തരവ്

  • പരിശോധനകൾ കർശനമാക്കി RTA

  • യുഎഇ തൊഴിൽ വീസ ഇനി മൂന്ന് വർഷം

  • സർക്കാർ സേവനങ്ങളുടെ മികവ് വിലയിരുത്തി പൊതുജനം; ഫലം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

  • 2000 രൂപ സെപ്റ്റംബർ 30 വരെ മാറിയെടുക്കാം

  • യുഎഇയിൽ മഴ

  • ഷാർജയില‍െ 97% സ്കൂളുകളുംപഠനനിലവാരം മെച്ചപ്പെടുത്തി

  • യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്: 20 ലക്ഷം പേർ അംഗങ്ങളായി

  • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

  • അബുദാബിയിൽകള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്: 13 ഇന്ത്യക്കാർക്ക് ശിക്ഷ

  • കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി ജിഡിആർഎഫ്‌എയുടെ വിഡിയോ കോൾ സർവീസസ്

  • വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം

  • ആറു രാജ്യങ്ങളിലൂടെ കുതിക്കാൻ ജിസിസി റെയിൽ

  • കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും

  • യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം

  • അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം

  • യുഎഇയിൽ താപനില കൂടുന്നു

  • മലയാളം മിഷൻ അധ്യാപക പരിശീലനം 20, 21 തീയതികളിൽ

  • ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം

  • ഓഫർ ലെറ്ററും കരാറും ഒന്നായിരിക്കണം

  • യു എ ഇയിൽ കുട്ടികൾ മുങ്ങിമരിക്കുന്നത് ഒഴിവാക്കാം; ബീച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കൂ…
    മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികളെ കടലിൽ ഇറങ്ങാൻ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നത് മുങ്ങി മരണം ഉൾപ്പെടെയുള്ള അപകടം ഉണ്ടാക്കും.ബീച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനമുള്ള ഇടങ്ങളിൽ മാത്രമേ കടലിൽ ഇറങ്ങാവൂ. ബീച്ചിൽ എത്തുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. യുഎഇയിൽ ചൂടേറിയതോടെ ബീച്ചിൽ എത്തുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം .മുങ്ങിമരിക്കുന്ന മിക്ക കേസുകളിലും കുടുംബത്തിന്റെ അശ്രദ്ധയാണ് പ്രധാന കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. ഉയർന്ന തിരമാലകളും ശക്തമായ ഒഴുക്കും ഉള്ള കടലിൽ നീന്താൻ ഇറങ്ങരുത്. പൊടിക്കാറ്റ്, മഞ്ഞ് തുടങ്ങിയ സന്ദർഭങ്ങളിലും കടലിൽ ഇറങ്ങുന്നത് ഉചിതമല്ല. മുന്നറിയിപ്പ് അവഗണിച്ച് നിരോധിത സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram