യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം

May 25, 2023
  • ദുബായ് മുന്നിൽ

  • കുറ്റവാളിക്ക് 10,000 ദിർഹം വരെ പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും

  • വസ്തു ഇടപാടിന് വേണം യുഎഇ പാസ് റജിസ്ട്രേഷൻ; റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ

  • രാജ്യാന്തര ഭക്ഷ്യോത്സവത്തിന് അബുദാബിയിൽ തുടക്കം

  • ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ്

  • വെളുക്കാൻ തേക്കുന്ന ക്രീമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

  • പൊതു പിഴകളിൽ 50 ശതമാനം ഇളവ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും

  • അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയപദ്ധതി

  • ദുബായ് ആർ.ടി.എ.യുടെ സ്കൂൾ ഗതാഗതസേവനത്തിന് ആവശ്യക്കാരേറുന്നു

  • യു.എ.ഇയിൽ നിന്ന് 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി

  • ദുബൈ റൺ ചരിത്രം കുറിച്ചു ; പങ്കെടുത്തത് 2.26 ലക്ഷം പേർ

  • മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം

  • യുഎഇയിൽ സ്കൂൾ പ്രവേശന നടപടികൾ അവസാനിച്ചു; സീറ്റില്ല,

  • ദുബായിൽ ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും

  • ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും

  • യുഎഇയിൽ ദേശീയ മൂന്നു ദിവസത്തെ അവധി

  • റാസൽഖൈമ-കോഴിക്കോട് സർവീസിനു തുടക്കമിട്ട് എയർ അറേബ്യ

  • ദുബൈയിലെ രണ്ട് മൾട്ടി സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾ അടച്ചു

  • ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിൽ

  • യുഎഇയിൽ 20-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധം;

  • എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ വിപുലീകരണം;

  • ദുബായ് വിമാനത്തവാളത്തിൽ തിരക്കേറുന്നു

  • യുഎഇയിൽ അനധികൃത പണമിടപാടുകളും ബ്ലേഡ് മാഫിയയും സജീവമാകുന്നു;

  • യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യത

  • വേഗപരിധി കുറയ്ക്കുന്നു

  • എയർഅറേബ്യക്ക് 1.32 ശതകോടി ലാഭം; 53% വർധന രേഖപ്പെടുത്തി

  • ദുബായ് എയർഷോ സമാപനത്തിലേക്ക്

  • യു ടേൺ വിലക്ക് ലംഘിച്ചാൽ 500 ദിർഹം പിഴ

  • ദുബൈ ടാക്സി ഓഹരികൾ ഷെയർ മാർക്കറ്റിലേക്ക്; കമ്പനിയുടെ ഘടനയിൽ ഭേദഗതിക്ക് ഉത്തരവായി

  • യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം
    ബലിപെരുന്നാൾ അവധിയും വിദ്യാലയങ്ങളിലെ വേനലവധിയും അടുക്കുന്നതോടെ യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു. ജൂൺ അവസാനം ബലിപെരുന്നാൾ അവധിയും ജൂലൈ ആദ്യത്തിൽ വിദ്യാലയങ്ങളിൽ വേനലവധിയും ആരംഭിക്കും. ജൂൺ 28ന് ബലിപെരുന്നാൾ ആകാൻ സാധ്യതയുള്ളതിനാൽ യു.എ.യിൽ ഒരാഴ്ച മുഴുവനും അവധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ജൂൺ 26ന് പ്രവൃത്തിദിനമാണെങ്കിൽ ആ ദിവസം അവധിയെടുത്ത് ജൂൺ 23നോ 24നോ നാട്ടിലേക്ക് തിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്.ജൂൺ 24ന് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് 1750 ദിർഹമും ദുബൈയിൽനിന്ന് 1850 ദിർഹമും അബൂദബിയിൽനിന്ന് 1950 ദിർഹമുമാണ് നിരക്ക്. കൊച്ചിയിലേക്ക് 1800 മുതൽ 3100 ദിർഹം വരെയും തിരുവനന്തപുരത്തേക്ക് 1700 മുതൽ 2700 ദിർഹം വരെയുമാണ് വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. ഇൻഡിഗോയും സ്‌പൈസ് ജെറ്റുമടക്കം മറ്റു വിദേശ വിമാന കമ്പനികളും 2000 ദിർഹം മുതൽ 3200 ദിർഹംവരെ ഈടാക്കുന്നുണ്ട്.ഷാർജയിൽനിന്നും ദുബൈയിൽനിന്നും കണ്ണൂരിലേക്ക് 2100 ദിർഹമും അബൂദബിയിൽനിന്ന് 2150 ദിർഹവുമാണ് ടിക്കറ്റിന്. കണ്ണൂരിൽനിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ജൂൺ അവസാനവാരം മിക്ക ദിവസങ്ങളിലും ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram