യു എഇയിൽ ഭക്ഷണം പാഴാക്കൽ തടയാൻ നിഅ്മ പദ്ധതി; ഭക്ഷണം അനുഗ്രഹം, വിശക്കുന്നവർക്ക് എത്തിക്കാം: മന്ത്രി

June 9, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യു എഇയിൽ ഭക്ഷണം പാഴാക്കൽ തടയാൻ നിഅ്മ പദ്ധതി; ഭക്ഷണം അനുഗ്രഹം, വിശക്കുന്നവർക്ക് എത്തിക്കാം: മന്ത്രി
    ഭക്ഷണം പാഴാക്കുന്നത് തടയാനും മാലിന്യം കുറയ്ക്കാനും പുതിയ പദ്ധതിക്ക് (നിഅ്മ) യുഎഇ തുടക്കം കുറിച്ചു. രാജ്യത്ത് ഒരുവർഷം 600 കോടി ദിർഹത്തിന്റെ ഭക്ഷണം പാഴാക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രി മർയം അൽ മെഹൈരി പറഞ്ഞു.സർക്കാർ, സ്വകാര്യ മേഖലകൾ, എൻജിഒകൾ, പൊതുജനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. എമിറേറ്റ്സ് ഫൗണ്ടേഷൻ അബുദാബിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. നിഅ്മ എന്നാൽ അനുഗ്രഹം എന്നാണർഥം. യുഎൻ റിപ്പോർട്ടനുസരിച്ച് ലോകത്ത് 80 കോടി ജനങ്ങൾ പട്ടിണിയിലാണ്.ഇതേസമയം വർഷത്തിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യോൽപന്നങ്ങളിൽ 30%അതായത് 13 ലക്ഷം ടൺ ഉൽപന്നങ്ങൾ പാഴാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഭക്ഷണം പാഴാകുന്നത് തടയാൻ ശക്തമായ നടപടി ആവശ്യമാണെന്നും പറഞ്ഞു. നിർമാതാക്കൾ, ഉപഭോക്താക്കൾ, ഹോട്ടൽ, റസ്റ്ററന്റ്, വീട് എന്നിവിടങ്ങളിലെല്ലാം സൂക്ഷ്മത അനിവാര്യം. 60% ഭക്ഷണവും പാഴാക്കുന്നത് വീടുകളിലാണ്.25% ഹോട്ടൽ വ്യവസായ മേഖലകളിലും 15% ചില്ലറ കേന്ദ്രങ്ങളിലുമാണ് പാഴാകുന്നത്. ഇതൊഴിവാക്കാൻ ഓരോരുത്തരും മനസ്സു വയ്ക്കണം. മിച്ചമുള്ള ഭക്ഷണം വൃത്തിയായി പായ്ക്ക് ചെയ്ത് സന്നദ്ധ പ്രവർത്തകർ വഴി ആവശ്യക്കാർക്ക് എത്തിക്കാമെന്നും മന്ത്രി പറഞ്ഞു
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram