യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

May 23, 2023
  • ദുബായ് നഗര സൗന്ദര്യവല്കരണം

  • വില്ലകൾക്ക് മുന്നിൽ പാർക്കിങ്

  • സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

  • യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി

  • തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം

  • കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ

  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

  • ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകൾ; 28 തരം സേവനങ്ങളുമായി ആർടിഐ

  • ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി

  • ഷാര്‍ജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

  • കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്‍റെ അവാർഡ്

  • ഷാർജ സഫാരി പാർക്ക് തുറന്നു

  • തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ

  • എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ

  • അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ്

  • യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി

  • തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ

  • ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി

  • ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

  • ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ദുബായ് നഗരസഭ: ജനത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ‘സർവീസസ്

  • ഹത്ത ജലവൈദ്യുത പദ്ധതി2025ൽ നിർമാണം പൂർത്തിയാകും

  • യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

  • ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു

  • മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ

  • യുഎഇമെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി

  • ദുബയിൽ യാത്രക്കാർ 4.2 കോടി

  • ഗോൾഡൻ വീസയിൽ 52% വർധനവ്

  • രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ

  • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി
    യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി (നാഫിസ്–ഇമിറാത്തി ടാലന്റ് കോപറ്റിറ്റീവ്നസ് കൗൺസിൽ) വിജയത്തിലേക്ക്. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോൾ സ്വകാര്യ മേഖലകളിൽ ജോലിക്കു ചേർന്ന സ്വദേശികളുടെ എണ്ണം 66,000 കവിഞ്ഞു.16,000 സ്വകാര്യ കമ്പനികളിലായാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്തുവരുന്നതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു. ഈ വർഷം മാത്രം 10,500 സ്വദേശികളാണ് പുതുതായി ജോലിക്കു കയറിയത്. സ്വകാര്യമേഖലയിലെ സ്വദേശികളുടെ അനുപാതത്തിൽ ഈ വർഷം 12% വർധനയുണ്ട്. നിർമാണം മേഖല 14%, വ്യാപാരം, റിപ്പയർ 13%, ബിസിനസ്, ഉൽപാദന മേഖല 10% എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ സ്വദേശികളുടെ അനുപാതം.50 ജീവനക്കാരിൽ കൂടുതൽ ഉള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം. 6 മാസത്തിൽ ഒരിക്കൽ ഒരു ശതമാനം വീതം (ജൂലൈ, ഡിസംബർ) പൂർത്തിയാക്കണം. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം വർഷത്തിൽ 2% വീതം 5 വർഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം 10% ആക്കുകയാണ് ലക്ഷ്യം.സ്വകാര്യമേഖലയിൽ മികച്ച അവസരം ഉറപ്പാക്കുന്നതിനായി സ്വദേശികൾക്കു പരിശീലനവും നൽകിവരുന്നു. ആരോഗ്യം, ഐടി, എൻജിനീയറിങ്, ഫിനാൻസ് സർവീസ്, മാനേജ്മെന്റ് കൺസൽറ്റൻസി എന്നീ മേഖലകളിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് ഇതിനകം പരിശീലനം നൽകിയതായി നാഫിസ് സെക്രട്ടറി ജനറൽ ഗാനിം അൽ മർസൂഖി സൂചിപ്പിച്ചു. 5 വർഷത്തിനകം സ്വകാര്യമേഖലയിൽ 75,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കാനാണ് നാഫിസിന്റെ പദ്ധതി.സ്വദേശികളെ നിയമിക്കാത്ത കമ്പനികൾ ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം എന്ന തോതിൽ വർഷത്തിൽ 72,000 ദിർഹം പിഴ അടയ്ക്കണം. 2 സ്വദേശികളെ നിയമിക്കാത്തവർ ഇരട്ടി തുകയാണ് പിഴ അടയ്ക്കേണ്ടത്. ഇതേസമയം നിശ്ചിത അനുപാതത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നവർക്ക് സർക്കാർ ഫീസിൽ ഇളവ് ഉൾപ്പെടെ വൻ ആനുകൂല്യങ്ങളും നൽകിവരുന്നു
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram