മക്രോയ്ക്ക് നന്ദി പറഞ്ഞ് യുഎഇ പ്രസിഡന്റ്; ഫ്രാൻസ് സന്ദർശനം സമാപിച്ചു

July 20, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • മക്രോയ്ക്ക് നന്ദി പറഞ്ഞ് യുഎഇ പ്രസിഡന്റ്; ഫ്രാൻസ് സന്ദർശനം സമാപിച്ചു
    യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു. ആഗോള പ്രശ്‌നങ്ങളിൽ സമ്മർദ്ദം ചെലുത്താൻ നടപടിയെടുക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചതോടെയായിരുന്നു പര്യടനത്തിന് സമാപനമായത്. നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് നന്ദി രേഖപ്പെടുത്തി ഇന്ന് (ചൊവ്വ) ഉച്ചതിരിഞ്ഞ് ഷെയ്ഖ് മുഹമ്മദ്, ഓർലി വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടു. പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമ്മദ് നടത്തിയ ആദ്യ ഔദ്യോഗിക പര്യടനത്തിൽ ഒട്ടേറെ ചർച്ചകളും കരാറുകളിൽ ഒപ്പുവച്ചു. സ്വദേശത്തും വിദേശത്തും വാർത്താപ്രാധാന്യം നേടിയ സന്ദർശനമായിരുന്നു ഇത്. ആഗോള സുസ്ഥിരതയെ ബാധിക്കുന്ന പ്രതിസന്ധികളെ നേരിടാൻ നടപടി വേണമെന്ന് ഷെയ്ഖ് മുഹമ്മദും മക്രോയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ യുദ്ധം, ജനങ്ങളിൽ അതിന്റെ ഭയാനകമായ ആഘാതം, മാനുഷിക സാഹചര്യം, ലോകത്തെങ്ങുമുള്ള ചരക്ക് വിപണികളിൽ അതിന്റെ സ്വാധീനം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. സംഘർഷത്തിന് പരിഹാരം കാണുന്നതിന് നയതന്ത്രപരമായ ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകത അവർ അടിവരയിട്ടു പറഞ്ഞു, ഇക്കാര്യത്തിൽ പ്രസിഡന്റ് മക്രോയുടെ തുടർച്ചയായ ശ്രമങ്ങളെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram