പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതി; മൂന്ന് തരത്തിൽ നിക്ഷേപത്തിന് അവസരം

September 7, 2023
  • ദുബായ് നഗര സൗന്ദര്യവല്കരണം

  • വില്ലകൾക്ക് മുന്നിൽ പാർക്കിങ്

  • സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

  • യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി

  • തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം

  • കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ

  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

  • ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകൾ; 28 തരം സേവനങ്ങളുമായി ആർടിഐ

  • ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി

  • ഷാര്‍ജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

  • കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്‍റെ അവാർഡ്

  • ഷാർജ സഫാരി പാർക്ക് തുറന്നു

  • തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ

  • എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ

  • അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ്

  • യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി

  • തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ

  • ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി

  • ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

  • ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ദുബായ് നഗരസഭ: ജനത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ‘സർവീസസ്

  • ഹത്ത ജലവൈദ്യുത പദ്ധതി2025ൽ നിർമാണം പൂർത്തിയാകും

  • യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

  • ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു

  • മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ

  • യുഎഇമെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി

  • ദുബയിൽ യാത്രക്കാർ 4.2 കോടി

  • ഗോൾഡൻ വീസയിൽ 52% വർധനവ്

  • രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ

  • പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതി; മൂന്ന് തരത്തിൽ നിക്ഷേപത്തിന് അവസരം
    യുഎഇയിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതിയിൽ അംഗമാകുന്നവർക്ക് മൂന്ന് തരം നിക്ഷേപങ്ങൾക്ക് അവസരം നൽകും. ശരീഅത്ത് അടിസ്ഥാനമായി പ്രവർത്തിക്കുന്ന പലിശരഹിത ഫണ്ടുകളിലും നിക്ഷേപിക്കാൻ അംഗങ്ങൾക്ക് അവസരമുണ്ടാകും.സ്വകാര്യമേഖലയിലും ഫ്രീസോണുകളിലും ജോലി ചെയ്യുന്നവർക്ക് കഴിഞ്ഞദിവസമാണ് യുഎഇ മന്ത്രിസഭ ബദൽ വിരമിക്കൽ ആനുകൂല്യപദ്ധതി പ്രഖ്യാപിച്ചത്. സ്ഥാപനങ്ങൾക്കും, ജീവനക്കാർക്കും പദ്ധതിയിൽ ചേരണമെന്ന് നിർബന്ധമൊന്നുമില്ല. എന്നാൽ, പങ്കാളികളാകുന്നവർക്ക് മൂന്ന് തരത്തിൽ ലാഭമുണ്ടാകുന്ന സ്കീമുകളിൽ നിക്ഷേപം നടത്താൻ അവസരുമുണ്ടാകും.നിക്ഷേപതുകക്ക് ഭീഷണി തീരെയില്ലാത്ത റിസ്ക് ഫ്രീ നിക്ഷേപങ്ങളിലോ, റിസ്ക് ലെവൽ വളരെ കുറഞ്ഞത്, കൂടിയത്, വളരെ കൂടിയത് എന്നിങ്ങനെ റിസ്കുള്ള ഫണ്ടുകളിലോ നിക്ഷേപം നടത്താം. അതോടൊപ്പം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ലാഭം മാത്രം നൽകുന്ന പലിശരഹിത ശരിഅ കോംപ്ലിയന്റ് പദ്ധതികളിലോ നിക്ഷേപം നടത്താൻ അവസരമുണ്ടാകും.വിരമിക്കൽ ആനുകൂല്യ പദ്ധതിയിലേക്ക് സ്ഥാപനങ്ങൾ വിഹിതം നൽകും. ഒപ്പം അംഗങ്ങളാകുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും ഇതിലേക്ക് നിക്ഷേപമായി സ്വീകരിക്കും. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിക്ഷേപതുകക്കുള്ള ലാഭവിഹിതമടക്കമാകും വിരമിക്കൽ ആനുകൂല്യമായി ലഭിക്കുക.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram