ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

September 20, 2023
  • ദുബായ് മുന്നിൽ

  • കുറ്റവാളിക്ക് 10,000 ദിർഹം വരെ പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും

  • വസ്തു ഇടപാടിന് വേണം യുഎഇ പാസ് റജിസ്ട്രേഷൻ; റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ

  • രാജ്യാന്തര ഭക്ഷ്യോത്സവത്തിന് അബുദാബിയിൽ തുടക്കം

  • ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ്

  • വെളുക്കാൻ തേക്കുന്ന ക്രീമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

  • പൊതു പിഴകളിൽ 50 ശതമാനം ഇളവ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും

  • അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയപദ്ധതി

  • ദുബായ് ആർ.ടി.എ.യുടെ സ്കൂൾ ഗതാഗതസേവനത്തിന് ആവശ്യക്കാരേറുന്നു

  • യു.എ.ഇയിൽ നിന്ന് 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി

  • ദുബൈ റൺ ചരിത്രം കുറിച്ചു ; പങ്കെടുത്തത് 2.26 ലക്ഷം പേർ

  • മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം

  • യുഎഇയിൽ സ്കൂൾ പ്രവേശന നടപടികൾ അവസാനിച്ചു; സീറ്റില്ല,

  • ദുബായിൽ ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും

  • ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും

  • യുഎഇയിൽ ദേശീയ മൂന്നു ദിവസത്തെ അവധി

  • റാസൽഖൈമ-കോഴിക്കോട് സർവീസിനു തുടക്കമിട്ട് എയർ അറേബ്യ

  • ദുബൈയിലെ രണ്ട് മൾട്ടി സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾ അടച്ചു

  • ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിൽ

  • യുഎഇയിൽ 20-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധം;

  • എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ വിപുലീകരണം;

  • ദുബായ് വിമാനത്തവാളത്തിൽ തിരക്കേറുന്നു

  • യുഎഇയിൽ അനധികൃത പണമിടപാടുകളും ബ്ലേഡ് മാഫിയയും സജീവമാകുന്നു;

  • യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യത

  • വേഗപരിധി കുറയ്ക്കുന്നു

  • എയർഅറേബ്യക്ക് 1.32 ശതകോടി ലാഭം; 53% വർധന രേഖപ്പെടുത്തി

  • ദുബായ് എയർഷോ സമാപനത്തിലേക്ക്

  • യു ടേൺ വിലക്ക് ലംഘിച്ചാൽ 500 ദിർഹം പിഴ

  • ദുബൈ ടാക്സി ഓഹരികൾ ഷെയർ മാർക്കറ്റിലേക്ക്; കമ്പനിയുടെ ഘടനയിൽ ഭേദഗതിക്ക് ഉത്തരവായി

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം
    ദുബൈ എമിറേറ്റിലെ ബർദുബൈ പ്രദേശത്തെ ദുബൈ ഐലൻഡുകളുമായി ബന്ധിപ്പിക്കുന്നതിന് പാലം നിർമിക്കും.അൽഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായ നിർമാണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും പ്രമുഖ റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ നഖീലും കരാറിലെത്തി. ദുബൈ ഐലൻഡുകളിൽനിന്ന് ബർദുബൈയിലേക്ക് നേരിട്ട് പ്രവേശിക്കാനും മടങ്ങാനും സാധിക്കുന്ന രീതിയിലാണ് പാലങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ഭാഗത്തേക്കും നാലുവരിയുള്ള പാലമാണ് നിർമിക്കുക.ആർ.ടി.എ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും നഖീൽ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയർമാൻ മുഹമ്മദ് ഇബ്രാഹീം അൽ ശൈബാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട്ട് റാശിദ് വികസന പദ്ധതിക്കും ഇടയിൽ ദുബൈ ക്രീക്കിന് കുറുകെയാണ് പാലം നിർമിക്കുക. 1425 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലങ്ങളിൽ ഇരു വശങ്ങളിലേക്കുമായി 16,000 വാഹനങ്ങൾക്ക് മണിക്കൂറിൽ സഞ്ചരിക്കാനാവും. ദുബൈ ക്രീക്കിന്‍റെ ജലനിരപ്പിന് 15.5 മീറ്റർ മുകളിലായാണ് പാലം സ്ഥിതിചെയ്യുക.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram