ദുബായ് നഗരസഭ പുനഃസംഘടിപ്പിച്ചു

August 1, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദുബായ് നഗരസഭ പുനഃസംഘടിപ്പിച്ചു
    ദുബായിൽ നാല് പുതിയസ്ഥാപനങ്ങളെ ഉൾപ്പെടുത്തി നഗരസഭ പുനഃസംഘടിപ്പിച്ചതായി ദുബായ് കിരീടാവകാശി യും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. പരിസ്ഥിതി, കെട്ടിട അനുമതി, സൗകര്യ നിർവഹണസമിതി, മാലിന്യസംസ്കരണം എന്നീ സ്ഥാപനങ്ങളാണ് പുനഃസംഘടിപ്പി ച്ചത്. 1000 കോടിദിർഹത്തിന്റെസാമ്പത്തികഅവസരങ്ങൾക്കു തകുന്ന മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു .പങ്കാളിത്ത വിപുലീകരണം, സാമ്പത്തിക സുസ്ഥിരത കൈവരിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടു ത്താനുള്ള സേവനങ്ങൾ വികസിപ്പിക്കൽ തുടങ്ങിയ ലക്ഷ്യ ങ്ങൾസാക്ഷാത്കരിക്കാനാണ്നഗരസഭപുനഃസംഘടിപ്പിക്കുന്നതെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്ന വിദഗ്ധ സ്ഥാപനമായി ദുബായ് നഗരസഭയെ മാറ്റുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തേ പറഞ്ഞിരുന്നു. ആഗോള പാരിസ്ഥിതിക മാറ്റങ്ങൾ, സർക്കുലർ സമ്പദ്‌വ്യ വസ്ഥ, കാലാവസ്ഥാവ്യതിയാനം, സ്വകാര്യമേഖലാ പങ്കാളിത്ത വികസനം തുടങ്ങിയ കാര്യങ്ങളിൽ നഗരസഭയുടെ പ്രവർത്ത നക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ തുടരുന്നതിന് പുനഃസംഘടന സഹായകരമാകുമെന്ന് ദുബായ് ഭരണാധി കാരി പറഞ്ഞു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 1000 കോടി ദിർഹത്തിന്റെ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്ന തിനോടൊപ്പം നഗരസഭയുടെ നിലവിലെ പ്രവർത്തന ചെലവ് 10 ശതമാനം കുറയ്ക്കാനും ശ്രമിക്കും. കൂടാതെ ഉപഭോക്താക്ക ളുടെ സംതൃപ്തിക്കായി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുമെന്നും ദുബായ് ഭരണാധികാരിവ്യക്തമാക്കിയിരുന്നു .ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വെയ്‌സ്റ്റ് മാനേജ്‌മെന്റ് സെന്ററിന്റെ പ്രഥമ പ്രവർത്തനങ്ങൾ അടുത്ത വർഷമാദ്യം ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram