ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

August 10, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ
    ദുബായിൽ ആറു മാസത്തിനിടെ ടാക്സികളിലും ബസുകളിലും മെട്രോയിലും അരലക്ഷത്തോളം  സാധനങ്ങൾ.പണവും മൊബൈൽ ഫോണും പാസ്പോർട്ടും ലാപ്ടോപ്പും അടക്കം 44,062 സാധനങ്ങൾ ആണ് മറന്ന് വച്ചത് .. ഭൂരിഭാഗവും തിരിച്ചു നൽകി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് മറവിയുടെ കണക്ക് പുറത്തു വിട്ടത്.2.27 കോടി രൂപ (12,72,800 ദിർഹം) പണമായി മറന്നു വച്ചു. 12,410 മൊബൈൽ ഫോണുകളും 2819 ഇലക്ട്രോണിക് ഉപകരണങ്ങളും ലഭിച്ചതിൽ ഉൾപ്പെടും. 766 പേർ പാസ്പോർട്ടും 342 പേർ ലാപ്ടോപ്പും വരെ മറന്നിട്ടുണ്ട്. മറന്നവ ഉടമകൾക്കു കൈമാറിയ ഡ്രൈവർമാരുടെ സത്യസന്ധതയെ ആർടിഎ പ്രശംസിച്ചു.ദുബായിയുടെ പേര് ഉയർത്തുന്നതിൽ ഡ്രൈവർമാരുടെ പങ്ക് വലുതാണെന്നു ചൂണ്ടിക്കാട്ടിയ അധികൃതർ മികച്ച സേവനം നൽകുന്ന ടാക്സി കമ്പനികൾക്ക് എക്സലൻസ് അവാർഡും  പ്രഖ്യാപിച്ചു. ആർടിഎ കോൾ സെന്ററിൽ ആറു മാസത്തിനിടെ വന്ന 5724 അടിയന്തര കോളുകളിൽ  99 ശതമാനവും പരിഹരിച്ചു.51 ശതമാനം പരാതികളും ടാക്സി, ബസ് സർവീസുകളെക്കുറിച്ചായിരുന്നു. പാർക്കിങ് നിയമ ലംഘനങ്ങളിൽ നിന്ന് ഒഴിവാക്കാൻ 8 ശതമാനം പേർ വിളിച്ചു. 4 ശതമാനം മാത്രമായിരുന്നു നോൾ കാർഡ് സംബന്ധിച്ചു പരാതിപ്പെട്ടത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram