തൊഴിൽ അന്വേഷകർ ചതിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്

September 15, 2023
  • ദുബായ് നഗര സൗന്ദര്യവല്കരണം

  • വില്ലകൾക്ക് മുന്നിൽ പാർക്കിങ്

  • സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

  • യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി

  • തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം

  • കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ

  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

  • ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകൾ; 28 തരം സേവനങ്ങളുമായി ആർടിഐ

  • ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി

  • ഷാര്‍ജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

  • കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്‍റെ അവാർഡ്

  • ഷാർജ സഫാരി പാർക്ക് തുറന്നു

  • തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ

  • എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ

  • അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ്

  • യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി

  • തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ

  • ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി

  • ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

  • ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ദുബായ് നഗരസഭ: ജനത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ‘സർവീസസ്

  • ഹത്ത ജലവൈദ്യുത പദ്ധതി2025ൽ നിർമാണം പൂർത്തിയാകും

  • യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

  • ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു

  • മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ

  • യുഎഇമെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി

  • ദുബയിൽ യാത്രക്കാർ 4.2 കോടി

  • ഗോൾഡൻ വീസയിൽ 52% വർധനവ്

  • രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ

  • തൊഴിൽ അന്വേഷകർ ചതിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്
    മനുഷ്യക്കടത്തുകാരുടെ ചതിയിൽ വീഴാതിരിക്കാൻ തൊഴിൽ അന്വേഷകർ ജാഗ്രത പുലർത്തണമെന്ന് അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ അറിയിച്ചു. ഈ വർഷം ആദ്യ 6 മാസത്തിനിടെ 182 പീഡന, മനുഷ്യക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജോലി നൽകാമെന്ന് അറിയിച്ച് സമീപിക്കുന്നവരോട് നിയമനം നൽകുന്ന കമ്പനിയുടെ പൂർണ വിവരങ്ങൾ ചോദിച്ചറിയണം. പ്രസ്തുത സ്ഥാപനങ്ങൾ നിലവിലുണ്ടോ എന്നും നിജസ്ഥിതിയും അന്വേഷിച്ച് അറിഞ്ഞ ശേഷമേ തുടർ നടപടി സ്വീകരിക്കാവൂ. ഓഫർ ലെറ്ററുകളും തൊഴിൽ കരാറുകളും സൂക്ഷ്മമായി വായിച്ച് വ്യാജമല്ലെന്നു ബോധ്യപ്പെട്ട ശേഷമേ ഒപ്പിടാവൂ. നിയമനത്തിനു പണം നൽകരുത്. സംശയാസ്പദ ജോലി വാഗ്ദാനത്തെക്കുറിച്ച് 800 7283 നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു. മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ അകപ്പെട്ട 182 പേർക്ക് അഭയം നൽകി പുതുജീവിതത്തിലേക്കു കൊണ്ടുവരാനായതായും സെന്റർ അറിയിച്ചു.77% പേരെ പുനരധിവസിപ്പിച്ചു. പീഡിക്കപ്പെടുന്നവരിൽ 85% വനിതകളാണ്. കുട്ടികൾ ഉൾപ്പെടെ ഗാർഹിക പീഡനങ്ങൾക്ക് വിധേയമായവർക്കും സംരക്ഷണം നൽകി.  ഇവർക്ക് അബുദാബി പൊലീസുമായി സഹകരിച്ച് സഹായം നൽകി. മദ്യപാനം, ലഹരി ഉപയോഗം, പുകയില, സാമൂഹിക വിരുദ്ധ മനോഭാവം, വാക്കുതർക്കം, വരുമാനക്കുറവ്, തൊഴിലില്ലായ്മ, ദാമ്പത്യ ജീവിതത്തിലെ അസ്ഥിരത, വിവാഹമോചനം, അസാധാരണ കുടുംബ ബന്ധങ്ങൾ, രക്ഷിതാക്കളുടെ പരിചരണത്തിന്റെ അഭാവം, സാമ്പത്തിക സമ്മർദങ്ങൾ, മാതാപിതാക്കളുമായോ പരിചരിക്കുന്നവരുമായോ ഉള്ള വൈകാരിക അടുപ്പം  എന്നിവയെല്ലാം വീടുകൾക്കുള്ളിലെ ദേഹോപദ്രവത്തിനു കാരണമായതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram