തൊഴിൽത്തർക്കം: കേസ് നടത്തിപ്പ് കാലയളവിൽ വേതനം നൽകണം

July 28, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • തൊഴിൽത്തർക്കം: കേസ് നടത്തിപ്പ് കാലയളവിൽ വേതനം നൽകണം
    യു എ ഇയിൽ തൊഴിൽത്തർക്ക കേസുകളിൽ കക്ഷിയാകുന്ന തൊഴിലാളികൾക്ക് ജീവിത ചെലവിനായി 2 മാസത്തെ വേതനം നൽകണമെന്ന് അധികൃതർ. അന്തിമ തീർപ്പിനായി കോടതികളുടെ പരിഗണനയിലുള്ളവയ്ക്കാണ് ഇത് ബാധമാവുക.കേസ് നടത്തിപ്പിന്റെ കാലയളവിൽ വേതനം നൽകേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണ് .സ്പോൺ സറും തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായാൽ പരാതി മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലാണ് സമർപ്പിക്കുന്നത്. ഇത്തരം പരാതികൾ ഒത്തുതീർപ്പാക്കാനാണ് ആദ്യഘട്ടത്തിൽ മന്ത്രാലയം ശ്രമിക്കുക. പരാതി നൽകി 14 ദിവസം കഴിഞ്ഞിട്ടും ഒത്തു തീർപ്പാക്കിയില്ലെങ്കിൽ കേസ് ഫയലുകൾ അന്തിമ തീർപ്പിനായി അനുയോജ്യമായ കോടതി കളിലേക്ക് കൈമാറും. തൊഴിൽ തർക്കത്തിന്റെ സംക്ഷിപ്ത രേഖകളോടൊപ്പമാണ് കേസ് കോടതിയിലേക്ക് നീക്കുക. ഇരുവിഭാഗത്തിന്റെയും പരാതികൾ, തെളിവുകൾ, മന്ത്രാലയ ത്തിന്റെ ശുപാർശ, എന്നിവ അടങ്ങിയതായിരിക്കും കേസ് ഫയൽ . കോടതിയിലേക്ക് മാറ്റിയ കേസിൽ ഉൾപ്പെട്ട തൊഴി ലാളി കൾക്ക് വീസ മാറ്റം അടക്കമുള്ള കാര്യങ്ങൾ മന്ത്രാലയം പൂർത്തിയാക്കും. കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഉൾപ്പെട്ട തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തിൽ തീരുമാനം എടുക്കാനുള്ള പ്രത്യേക അവകാശം രാജ്യത്തെ തൊഴിൽ മന്ത്രിക്കുണ്ട്. കേസ് നടത്തിപ്പു കാലത്ത്തൊഴിലാളികൾബുദ്ധിമുട്ടാതിരിക്കാനാണ് രണ്ട് മാസവേതനം നൽകണമെന്ന് നിർദേശിക്കുന്നത്. ഇതിനു മന്ത്രാലയം തൊഴിലുടമകളിൽ സമ്മർദം ചെലുത്തണം. തൊഴിൽ തർക്കമുണ്ടായാൽ പരാതികൾ നൽകൽ അവകാശമാണെന്നും മന്ത്രാലയ അധികൃതർ ഓർമിപ്പിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram