ഗൾഫിലും പലിശനിരക്ക് ഉയർത്തി; വായ്പാ തിരിച്ചടവിനെ ബാധിക്കും

July 29, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഗൾഫിലും പലിശനിരക്ക് ഉയർത്തി; വായ്പാ തിരിച്ചടവിനെ ബാധിക്കും
    ഗൾഫിലെ ബാങ്കുകളും പരിശനിരക്ക് ഉയർത്തിയത് നിലവിൽ വന്നു . .യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിനുപിന്നാലെ യു.എ.ഇ സെൻട്രൽ ബാങ്ക് പലിശനിരക്ക് 0.75 ശതമാനം ഉയർത്തിയിട്ടുണ്ട് . ക്രഡിറ്റ് കാർഡിന്‍റെയും ലോണിന്‍റെയും തിരിച്ചടവുകളെ ഉയർത്തിയ പലിശനിരക്ക് ബാധിക്കുമെന്നാണ് റിപ്പോർട്ട്.യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് 0.75 ശതമാനം ഉയർത്തിയതിനുപിന്നാലെയാണ് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് ഉയർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. പുതിയ പലിശനിരക്ക് വ്യാഴാഴ്ച മുതൽ നിലവിൽ വന്നതായി യു.എ.ഇ സെൻട്രൽ ബാങ്ക് അറിയിച്ചു. നിരക്ക് 75 ബേസിക് പോയന്‍റ് ഉയർത്തിയതോടെ പലിശനിരക്ക് 2.4 ശതമാനത്തിലെത്തി. ഉയരുന്ന പലിശനിരക്ക് രാജ്യത്തിന്‍റെ എണ്ണയിതര വിപണിയെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ, ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതിനാൽ രാജ്യത്തിന്‍റെ സമ്പദ്ഘടനക്ക് ഇത് ഉലച്ചിലുണ്ടാക്കില്ലെന്നും വിദഗ്ധർ പറയുന്നു. അതേസമയം, യു.എ.ഇയിൽ ക്രഡിറ്റ് കാർഡ് തിരിച്ചടവ് ബാക്കിയുള്ളവരെയും ഭവനവായ്പ, പേഴ്സനൽ ലോൺ തിരിച്ചടവുകളെയും പലിശനിരക്ക് ഉയർത്തിയത് ബാധിക്കും. നിലവിലേതിനെക്കാൾ ഉയർന്ന ഇ.എം.ഐ അടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram