കമ്പനി ലൈസൻസ് പുതുക്കാൻ പുതിയ നിബന്ധന

March 9, 2023
  • പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യൽ; പ്രവാസികളെ ബാധിക്കുമോ?

  • ദുബൈയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ഇ-ഹെയ്ൽടാക്സികളുടെ എണ്ണം വർധിപ്പിക്കും. വരും വർഷങ്ങളിൽ 80 ശതമാനമായരിക്കും വർധന. ഹല ഇ-ഹെയ്ൽ ടാക്സികൾക്ക് സ്വീകാര്യത വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞവർഷം ദുബൈയിലെ ടാക്സി ട്രിപ്പുകളുടെ 30 ശതമാനവും ഹല ഇ-ഹെയ്ൽ ടാക്സികൾ മുഖേനയായിരുന്നു.ദുബൈയിയെ സ്മാർട്ട്നഗരമാക്കി മാറ്റുക, കാർബൺ ബഹിർഗമനം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നീക്കം. സിംഗപ്പൂർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇ-ഹെയ്ൽ ടാക്സികൾക്ക് വലിയ പ്രോത്സാഹനം നൽകി വരുന്നുണ്ട്. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് ഇ-ഹെയ്ൽ സേവനമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. 2019ലാണ് ഇ-ഹെയ്ൽസേവനം തുടങ്ങിയത്. 2020ൽ 11 ശതമാനവും 2021ൽ 18 ശതമാനവും കഴിഞ്ഞ വർഷം 30 ശതമാനവുമായി ആവശ്യക്കാരുടെ എണ്ണം വർധിച്ചു.ഇ-ഹെയ്ൽ സേവനം മാത്രം ലഭ്യമാകുന്ന സോണുകൾ നിശ്ചയിക്കും. സാധാരണ ടാക്സികൾക്കും ഇ-ഹെയ്ൽ വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ് പ്രദേശങ്ങളും കണ്ടെത്തും. കൂടുതൽ ആവശ്യക്കാരുള്ള പ്രദേശങ്ങളിൽ കൂടുതൽ പാർക്കിങ് ഏരിയ ലഭ്യമാക്കും. ആർ.ടി.എ, ഹല സ്മാർട്ട്ആപ്പുകളിലൂടെ ഈ പാർക്കിങ് ഏരിയകൾ തിരിച്ചറിയാം. പത്ത് സെക്കൻഡിനുള്ളിൽ ബുക്കിങ്, തൊട്ടടുത്ത ടാക്സികളുടെ ലഭ്യത, യാത്രകൾ ട്രാക്ക്ചെയ്യൽ തുടങ്ങിയ സേവനങ്ങളും ഇ-ഹെയ്ൽ സർവീസ് മുഖേന ലഭിക്കും

  • ദുബൈയിൽ ഇ-ഹെയ്ൽ ടാക്സികൾ വർധിപ്പിക്കും; വർധന 80 ശതമാനം വരെ

  • അബുദാബിയില്‍ പൊതു ജലഗതാഗതത്തിനായി ഇനി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം

  • യു എ ഇ യിൽ നാളെ റമദാമൻ ഒന്ന്

  • രണ്ടു മാസം; ദശലക്ഷം സഞ്ചാരികൾ

  • മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കും; പദ്ധതി ഉടൻ

  • ഷാർജയിലെ റമദാൻ മാസത്തെ പണമടച്ചുള്ള പാർക്കിംഗ് സമയം

  • ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു; പ്രതിവർഷം 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും

  • റമദാനിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ പ്രതേക അനുമതി വേണം

  • യാചകർക്കെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്, 3 ലക്ഷം ദിർഹവുമായി ഒരാൾ പിടിയിൽ

  • വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം -ജി.ഡി.ആർ.എഫ്.എ

  • യു.എ.ഇ; വിദ്യാലയങ്ങളിൽ വസന്തകാല അവധി തുടരുന്നു

  • വിദൂര ജോലി സംവിധാനം

  • യുഎഇയില്‍ വീട്ടുജോലിക്കാരെ നിയമിക്കാം; അംഗീകൃത ഏജൻസി വഴി

  • വിനോദസഞ്ചാരികൾക്ക് 14 ദിവസം വരെ വിസയില്ലാതെ പ്രവേശിക്കാം

  • റാസൽഖൈമയിൽ പിഴയിൽ 50 % ഇളവ്

  • ഷാർജയിലെ സ്‌കൂളുകൾക്ക് ട്യൂഷൻ ഫീസ് അഞ്ച് ശതമാനം ഉയർത്താൻ അനുമതി നൽകി

  • യുഎഇയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ അവസരങ്ങൾ ഒട്ടേറെ; വീസ അനുസരിച്ച് താമസാനുമതി

  • യുഎഇയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം

  • പാസ്പോർട്ട് നഷ്ടമായാൽ താൽക്കാലിക എൻട്രി പെർമിറ്റ് നൽകാൻ യുഎഇ

  • നിയമ ലംഘനങ്ങളിലെ പിഴത്തുകയിൽ ഇളവ്

  • അശ്രദ്ധമായി റോഡ് മുറിച്ച് കടന്നാൽ 400 ദിർഹം പിഴ

  • ഗ്രീൻ വീസയ്ക്ക് സ്വന്തം സ്പോൺസർഷിപ്, കാലാവധി 5 വർഷം

  • റമദാനിൽ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയം ആറുമണിക്കൂർ

  • ദുബായ് അൽ ഷിന്ദഘ കോറിഡോർ 4-ാം ഘട്ടത്തിന്റെ ആദ്യ കരാർ നൽകി

  • പാൻ കാർഡ് ആധാറുമായി മാർച്ച് 31നുള്ളിൽ ബന്ധിപ്പിക്കണം; പ്രവാസികൾ ചെയ്യേണ്ടതുണ്ടോ?

  • സ്വകാര്യ കമ്പനികളുടെ റജിസ്ട്രേഷൻ കൂടുന്നു

  • വീസ പ്രശ്നം പരിഹരിക്കാൻ വിഡിയോ കോൾ ; സേവനം പ്രയോജനപ്പെടുത്തി രണ്ടര ലക്ഷം പേർ

  • ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബൈ

  • കമ്പനി ലൈസൻസ് പുതുക്കാൻ പുതിയ നിബന്ധന
    ദുബൈയിലെ കമ്പനി ലൈസൻസുകൾ പുതുക്കാൻ പുതിയ നിബന്ധന ഏർപ്പെടുത്തുന്നു. സ്ഥാപനത്തിന്‍റെ ലാഭവിഹിതം കൈപ്പറ്റുന്ന മുഴുവൻ പങ്കാളികളുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ ഇനിമുതൽ ലൈസൻസ് പുതുക്കാനാകൂ. ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കും സ്ഥാപനത്തിന്‍റെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടേയോ സാന്നിധ്യവും നിർബന്ധമാക്കി.ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പാണ് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്ന നടപടികൾ കൂടുതൽ കർശനമാക്കി നിർദേശം പുറപ്പെടുവിച്ചത്. ഓരോ സ്ഥാപനവും ലാഭവിഹിതം കൈപ്പറ്റുന്ന പങ്കാളികളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞവർഷം കർശനമാക്കിയിരുന്നു. ഇനി മുതൽ കമ്പനി ലൈസൻസ് പുതുക്കാൻ ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത പങ്കാളികൾ ഒ.ടി.പി മുഖേന സമ്മതമറിയിക്കണം. ലൈസൻസ് പുതുക്കാൻ സ്ഥാപനത്തിന്‍റെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടെയോ സാന്നിധ്യവും നിർബന്ധമാക്കിയും സർക്കാർ സേവന സ്ഥാപനങ്ങൾക്ക് ദുബൈ ഇക്കണോമി സർക്കുലർ അയച്ചിട്ടുണ്ട്.ലൈസൻസ് നടപടികൾക്കായി സമീപിക്കുന്നവരുടെ തിരിച്ചറിയൽ രേഖ, പവർ ഓഫ് അറ്റോണി, ഫോൺ നമ്പർ എന്നിവ സൂക്ഷിച്ചുവെക്കണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ സേവന സ്ഥാപനങ്ങൾ പിഴയടക്കേണ്ടിവരും. നിയമപരമായി അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന കമ്പനി പി.ആർ.ഒമാരെ നിയന്ത്രിക്കാൻ കൂടിയാണ് പുതിയ നിബന്ധന. മുമ്പ് ലൈസൻസ് പുതുക്കണമെങ്കിൽ ഉടമ നേരിട്ടെത്തണമെന്ന് നിർബന്ധമുണ്ടായിരുന്നില്ല.ഒരു സ്ഥാപനത്തിലെ പി.ആർ.ഒ എത്തിയാലും ലൈസൻസ് പുതുക്കാമായിരുന്നു. മറ്റ് പങ്കാളികളുടെ അറിവോ സമ്മതമോ ഇല്ലാതെയും ലൈസൻസ് പുതുക്കാൻ കഴിയുമായിരുന്നു. ഇനിമുതൽ ലൈസൻസ് പുതുക്കാൻവരുന്ന പി.ആർ.ഒയും രജിസ്റ്റർ ചെയ്തിരിക്കണം. പങ്കാളിത്ത ബിസിനസിലെ വിശ്വാസ്യത വർധിപ്പിക്കാനും തട്ടിപ്പുകൾ ഒഴിവാക്കാനും പുതിയ നിർദേശം സഹായിക്കുമെന്നാണ് കരുതുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram