ഏഷ്യ കപ്പ്; ഇന്ത്യ-പാക് മത്സര ടിക്കറ്റിന് പുതിയ നിബന്ധന

August 18, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഏഷ്യ കപ്പ്; ഇന്ത്യ-പാക് മത്സര ടിക്കറ്റിന് പുതിയ നിബന്ധന
    ദുബൈയിൽ നടക്കുന്നഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്താൻ മത്സരത്തിന് ടിക്കറ്റെടുക്കുന്നതിന് പുതിയ നിബന്ധന. ഈമാസം 28ന് മത്സരത്തിന് ടിക്കറ്റെടുക്കുന്നവർ മറ്റൊരു മത്സരത്തിന്‍റെ ടിക്കറ്റ് കൂടെ എടുക്കേണ്ടി വരും. ‘മൾട്ടിപ്ൾ ഡേ’ ടിക്കറ്റ് എന്ന ഓപ്ഷനിൽ മാത്രമാണ് നിലവിൽ ടിക്കറ്റ് ലഭിക്കുന്നത്.നിരക്ക് കുറഞ്ഞ ടിക്കറ്റുകളെല്ലാം ആദ്യ റൗണ്ടിൽ തന്നെ വിറ്റുപോയതിനാൽ 1000 ദിർഹമിന് മുകളിലുള്ള ടിക്കറ്റ് മാത്രമാണ് നിലവിലുള്ളത്.മൂന്നാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങുമ്പോൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.ഇന്നലെ യാണ് രണ്ടാംഘട്ട ടിക്കറ്റ് വിൽപന ആരംഭിച്ചത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വൻ ഡിമാൻഡാണ്.മറ്റ് ടീമുകളുടെ മത്സരങ്ങൾക്ക് 75 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരത്തിന്‍റെ ടിക്കറ്റിനും ഡിമാൻഡുണ്ട്.മറ്റ് മത്സരങ്ങൾക്ക് കൂടി ഗാലറി നിറക്കുക എന്ന ലക്ഷ്യമിട്ടാണ് മൾട്ടിപ്ൾ ഡേ പാസ് എന്ന പുതിയ നിബന്ധന. ആദ്യഘട്ടത്തിൽ ലഭിച്ച ടിക്കറ്റുകൾ അമിതവിലയീടാക്കി കരിഞ്ചന്തയിൽ വിൽക്കുന്നതായി ആരോപണമുയർന്നിരുന്നു.ഇതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ടിക്കറ്റുകൾ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram