അപരിചിത മെസേജുകൾ എന്തുചെയ്യണം?; നിർദേശവുമായി ദുബൈ പൊലീസ്

March 14, 2023
  • പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യൽ; പ്രവാസികളെ ബാധിക്കുമോ?

  • ദുബൈയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ഇ-ഹെയ്ൽടാക്സികളുടെ എണ്ണം വർധിപ്പിക്കും. വരും വർഷങ്ങളിൽ 80 ശതമാനമായരിക്കും വർധന. ഹല ഇ-ഹെയ്ൽ ടാക്സികൾക്ക് സ്വീകാര്യത വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞവർഷം ദുബൈയിലെ ടാക്സി ട്രിപ്പുകളുടെ 30 ശതമാനവും ഹല ഇ-ഹെയ്ൽ ടാക്സികൾ മുഖേനയായിരുന്നു.ദുബൈയിയെ സ്മാർട്ട്നഗരമാക്കി മാറ്റുക, കാർബൺ ബഹിർഗമനം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നീക്കം. സിംഗപ്പൂർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇ-ഹെയ്ൽ ടാക്സികൾക്ക് വലിയ പ്രോത്സാഹനം നൽകി വരുന്നുണ്ട്. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് ഇ-ഹെയ്ൽ സേവനമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. 2019ലാണ് ഇ-ഹെയ്ൽസേവനം തുടങ്ങിയത്. 2020ൽ 11 ശതമാനവും 2021ൽ 18 ശതമാനവും കഴിഞ്ഞ വർഷം 30 ശതമാനവുമായി ആവശ്യക്കാരുടെ എണ്ണം വർധിച്ചു.ഇ-ഹെയ്ൽ സേവനം മാത്രം ലഭ്യമാകുന്ന സോണുകൾ നിശ്ചയിക്കും. സാധാരണ ടാക്സികൾക്കും ഇ-ഹെയ്ൽ വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ് പ്രദേശങ്ങളും കണ്ടെത്തും. കൂടുതൽ ആവശ്യക്കാരുള്ള പ്രദേശങ്ങളിൽ കൂടുതൽ പാർക്കിങ് ഏരിയ ലഭ്യമാക്കും. ആർ.ടി.എ, ഹല സ്മാർട്ട്ആപ്പുകളിലൂടെ ഈ പാർക്കിങ് ഏരിയകൾ തിരിച്ചറിയാം. പത്ത് സെക്കൻഡിനുള്ളിൽ ബുക്കിങ്, തൊട്ടടുത്ത ടാക്സികളുടെ ലഭ്യത, യാത്രകൾ ട്രാക്ക്ചെയ്യൽ തുടങ്ങിയ സേവനങ്ങളും ഇ-ഹെയ്ൽ സർവീസ് മുഖേന ലഭിക്കും

  • ദുബൈയിൽ ഇ-ഹെയ്ൽ ടാക്സികൾ വർധിപ്പിക്കും; വർധന 80 ശതമാനം വരെ

  • അബുദാബിയില്‍ പൊതു ജലഗതാഗതത്തിനായി ഇനി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം

  • യു എ ഇ യിൽ നാളെ റമദാമൻ ഒന്ന്

  • രണ്ടു മാസം; ദശലക്ഷം സഞ്ചാരികൾ

  • മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കും; പദ്ധതി ഉടൻ

  • ഷാർജയിലെ റമദാൻ മാസത്തെ പണമടച്ചുള്ള പാർക്കിംഗ് സമയം

  • ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു; പ്രതിവർഷം 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും

  • റമദാനിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ പ്രതേക അനുമതി വേണം

  • യാചകർക്കെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്, 3 ലക്ഷം ദിർഹവുമായി ഒരാൾ പിടിയിൽ

  • വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം -ജി.ഡി.ആർ.എഫ്.എ

  • യു.എ.ഇ; വിദ്യാലയങ്ങളിൽ വസന്തകാല അവധി തുടരുന്നു

  • വിദൂര ജോലി സംവിധാനം

  • യുഎഇയില്‍ വീട്ടുജോലിക്കാരെ നിയമിക്കാം; അംഗീകൃത ഏജൻസി വഴി

  • വിനോദസഞ്ചാരികൾക്ക് 14 ദിവസം വരെ വിസയില്ലാതെ പ്രവേശിക്കാം

  • റാസൽഖൈമയിൽ പിഴയിൽ 50 % ഇളവ്

  • ഷാർജയിലെ സ്‌കൂളുകൾക്ക് ട്യൂഷൻ ഫീസ് അഞ്ച് ശതമാനം ഉയർത്താൻ അനുമതി നൽകി

  • യുഎഇയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ അവസരങ്ങൾ ഒട്ടേറെ; വീസ അനുസരിച്ച് താമസാനുമതി

  • യുഎഇയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം

  • പാസ്പോർട്ട് നഷ്ടമായാൽ താൽക്കാലിക എൻട്രി പെർമിറ്റ് നൽകാൻ യുഎഇ

  • നിയമ ലംഘനങ്ങളിലെ പിഴത്തുകയിൽ ഇളവ്

  • അശ്രദ്ധമായി റോഡ് മുറിച്ച് കടന്നാൽ 400 ദിർഹം പിഴ

  • ഗ്രീൻ വീസയ്ക്ക് സ്വന്തം സ്പോൺസർഷിപ്, കാലാവധി 5 വർഷം

  • റമദാനിൽ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയം ആറുമണിക്കൂർ

  • ദുബായ് അൽ ഷിന്ദഘ കോറിഡോർ 4-ാം ഘട്ടത്തിന്റെ ആദ്യ കരാർ നൽകി

  • പാൻ കാർഡ് ആധാറുമായി മാർച്ച് 31നുള്ളിൽ ബന്ധിപ്പിക്കണം; പ്രവാസികൾ ചെയ്യേണ്ടതുണ്ടോ?

  • സ്വകാര്യ കമ്പനികളുടെ റജിസ്ട്രേഷൻ കൂടുന്നു

  • വീസ പ്രശ്നം പരിഹരിക്കാൻ വിഡിയോ കോൾ ; സേവനം പ്രയോജനപ്പെടുത്തി രണ്ടര ലക്ഷം പേർ

  • ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബൈ

  • അപരിചിത മെസേജുകൾ എന്തുചെയ്യണം?; നിർദേശവുമായി ദുബൈ പൊലീസ്
    അപരിചിതമായ നമ്പറുകളിൽനിന്ന് വരുന്ന വാട്സ്ആപ് മെസേജുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്നവർക്ക് നിർദേശങ്ങളുമായി ദുബൈ പൊലീസ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ വഴിയാണ് അധികൃതർ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. അപരിചത നമ്പറുകളിൽനിന്ന് ലഭിക്കുന്ന മെസേജുകൾക്ക് മറുപടി നൽകരുത്, ഒരുതരത്തിലുള്ള റിയാക്ഷനും ഉണ്ടാകരുത്, മറ്റിടങ്ങളിലേക്ക് പ്രചരിപ്പിക്കരുത് എന്നിവ ശ്രദ്ധിക്കണമെന്നാണ് പ്രധാനമായും നിർദേശിച്ചിട്ടുള്ളത്. പിന്നീട് ദുബൈ പൊലീസിന്‍റെ ഇ-ക്രൈം വിഭാഗത്തെ ബന്ധപ്പെടുകയും മെസേജിനെ കുറിച്ച് വിവരം കൈമാറുകയും ചെയ്യണമെന്നും വിഡിയോയിൽ പറയുന്നു.യു.എ.ഇയിൽ വാട്സ്ആപ്പിലേക്ക് മെസേജ് അയച്ച് തട്ടിപ്പുസംഭവങ്ങൾ സമീപകാലത്തായി ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശങ്ങളുമായി പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമായും മയക്കുമരുന്ന് ചെറുകിട വിതരണക്കാരാണ് ഇതുപയോഗിക്കുന്നത്. എവിടെ വേണമെങ്കിലും എത്തിക്കാമെന്ന് പറഞ്ഞുകൊണ്ട് മയക്കുമരുന്നിന്‍റെ ചിത്രങ്ങൾ അയക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. എന്തെങ്കിലും മറുപടിയയച്ചാൽ പിന്നീട് നിരന്തരം ബന്ധപ്പെടുകയും ചെയ്യും.ഈ സാഹചര്യത്തിലാണ് ഒരുഘട്ടത്തിലും മറുപടി നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയത്. ഇത്തരം സംഭവങ്ങൾ ഇതിനകം 2200ലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 527 മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram